"Muhammad is the Messenger of Allah"

The Prophet Muhammad (s)

c. 570 - 632

There is no compulsion in Islam.

   —The Prophet Muhammad (s) from the Qur'an, 2:256

 


Muhammad(s) was born around the year 570 in the city of Mecca, Arabia. His name means "highly praised." Muhammad's full name was Abu al-Qasim Muhammad Ibn Abd Allah Ibn Abd al-Muttalib Ibn Hashim. He was the last prophet of the religion of Islam

Muhammad's father, Abdallah, died several weeks before his birth and his mother, Aminah, died when he was six years old. He was raised by his paternal grandfather, 'Abd al Muttalib, until the age of eight, and after his grandfather's death by Abu Talib, his paternal uncle. Under the guardianship of Abu Talib, Muhammad began to earn a living as a businessman and a trader.

The tradition of Islam claims that in the year 610, Muhammad, while on a retreat to Mount Hira for meditation during the month of Ramadan, received his first revelation from the Archangel Gabriel. Gabriel said to Muhammad: "Iqraa," meaning "read" or "recite." He replied, "I cannot read." Gabriel embraced Muhammad and after releasing him repeated: "Iqraa." Muhammad's answer was the same as before. Gabriel repeated the embrace, asking Muhammad to repeat after him and said: "Recite in the name of your Lord who created! He created man from that which clings. Recite; and thy Lord is most Bountiful, He who has taught by the pen, taught man what he knew not."

The Angel Gabriel visited the Muhammad many times over a period of twenty-three years. Gabriel taught Muhammad the verses and he instructed his scribes to record them. All the revealed verses are compiled in the Qur'an. The Prophet's sayings and actions are recorded separately in collections known as Hadith. Muslims believe that Muhammad was a messenger of Allah (Arabic for The One and Only God) and last of the prophets sent by Allah to guide man to the right path.

The Prophet's mission was to restore the worship of the One True God, the creator and sustainer of the universe, as taught by Prophet Abraham and all Prophets of God, and to demonstrate the laws of moral, ethical, legal, and social conduct. Islam means peace by submission and obedience to the Will and Commandments of God. Those who accept Islam are called Muslims, meaning those who have accepted the message of peace by submission to God.

The Qur'an provides insight into the missions, struggles and communities of twenty-five Prophets, the first of which is Adam. The Qur'an mentions four previously revealed Scriptures: Suhoof (Pages) of Abraham, Taurat ('Torah') as revealed to Moses, Zuboor ('Psalms') as revealed to David, and Injeel ('Evangel') as revealed to Jesus. Islam requires belief in all the prophets and revealed scriptures as part of its Articles of Faith.

Muhammad's first few followers were his cousin, Ali, his servant, Zayd ibn Harithah, his friend, Abu Bakr and his wife and daughters. They all accepted Islam by testifying that: "There is no Deity (worthy of worship) except Allah (The One True God) and Muhammad is the Messenger of Allah." By the end of his life, Muhammad had several hundred thousand followers.

Before he died in 632, Muhammad had established the religious practices known as "the five pillars of Islam." They are declaring the oneness of Allah and his messenger Muhammad; praying five times a day; fasting during the month of Ramadan; giving to charity; and making the pilgrimage to Mecca. Some Muslims recognize a sixth pillar in the Islamic jihad that can be an armed conflict in defence of Islam (known as the lesser jihad); and improving one's spiritual being (called the greater jihad).

Muhammad is the model of Qur'anic behavior for Muslims. They mention his name by adding "peace be upon him," a phrase used with the name of all the prophets. Muslims try to follow the Qur'an and the Prophet's example in every detail.

If you are aware of books, databases, web sites or other information sources about Muhammad or related subjects, or if you would like to submit comments.

•  Other Spiritual/Religious Figures in Lucidcafé Library
•  Books About Muhammad
•  Related Websites

__________________________________________________________________

മുഹമ്മദ് നബിയുടെ(صلى الله عليه وسلم‎) വാക്കുകള്‍

*   സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
 *   ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
 *   ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
 *   അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
 *   നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
 *   ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ
ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം
ചേര്‍ത്തതിന്റെതും.
 *   മതം ഗുണകാഷയാകുന്നു.
 *   മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
 *   കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
 *   വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
 *   വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
 *   ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
 *   നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
 *   നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
 *   നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
 *   മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
 *   നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
 *   ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
 *   ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
 *   പരസ്പരം കരാറുകള്‍ പലിക്കണം.
 *   അതിഥികളെ ആദരിക്കണം.
 *   അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
 *   ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
 *   തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
 *   വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
 *   അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
 *   ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
 *   മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
 *   നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
 *   ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
 *   നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
 *   സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
 *   ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
 *   ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
 *   അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
 *   സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
 *   ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
 *   ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
 *   മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
 *   കോപം വന്നാല്‍ മൌനം പാലിക്കുക.
 *   നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
 *   മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
 *   നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
 *   നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
 *   മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
 *   ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
 *   തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
 *   ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
 *   മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
 *   palisha വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
 *   പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
 *   മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
 *   സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
 *   പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ

മരുഭൂമികളുടെ ആള്ക്കാര്ഉയര്ന്ന കെട്ടിടങ്ങള്പണിതുയര്ത്താന്മത്സരിക്കും (Talking about Arabs)

  • പള്ളികള്കൊട്ടാരം കണക്കെ ആയിത്തീരും.
  • സല്സ്വഭാവികള്ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്ഇങ്ങനെ ഒരു
  • നല്ല മനുഷ്യനെ എനിക്കറിയാം"
  • നരഹത്യയുടെ ആധിക്യംഅതായത് കൊല്ലുന്നവന് അറിയില്ല താന്എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്കൊല്ലപ്പെട്ടവന് അറിയില്ല താന്എന്തിനാണ് കൊല ചെയ്യപ്പെട്ടത്.
  • സമൂഹത്തില്പലിശ ഇടപാടുകളുടെ വര്ധനവ്‌ . എത്രത്തോളം. ഒരാള്ക്ക് പലിശ ഇടപാടില്പെടാതെ ജീവിക്കാന്കഴിയില്ല എന്ന്
  • വരുന്നത് വരെ.
  • മുസ്ലിങ്ങളുടെ ശത്രുക്കള്മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും. ജിഹാദ് എന്താണെന്ന് അവര്മറക്കും (ഇന്ന് ജിഹാദിന്റെ ആദര്ശം എന്താണെന്നു നല്ലൊരു ഭാഗം
  • മുസ്ലിങ്ങള്ക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആദര്ശത്തെ പിചിചീന്തി കൊണ്ടിരിക്കുന്നു. ആര്ക്കും കേട്ട് പരിചയമില്ലാതെ അര്ത്ഥമാണ് ഇന്ന് മാധ്യമങ്ങള്അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയില്നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി  ദൈവ മാര്ഗത്തില്പ്രവര്ത്തിക്കുക എന്ന അതിന്റെ യഥാര്ത്ഥ ഇസ്ലാമിക ആദര്ശത്തെ ആര്ക്കൊക്കെ പരിചയമുണ്ട്. ?? ) . ലോകത്തിലെ സുഘാ സൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.
  • വിദ്യാഭ്യാസത്തിന്റെ വര്ധനവ്‌ (പുരോഗതി)
  • പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
  • സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വര്ധനവ്‌. മുഹമ്മദ്നബി() അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങള്അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.
  • അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളില്വര്ധിക്കും . അത് കാരണമായി അവര്ഒരിക്കലും കേള്ക്കാത്ത ഒരു
  • രോഗം അവരുടെ ഇടയില്പടരും . (അത് എയിഡ്സ് ആയിക്കൂടെ?)
  • വ്യാജ പ്രവാചകന്മാര്സമൂഹത്തില്വളര്ന്നു വരും. അല്ലാഹുവിന്റെ (ദൈവം എന്ന മലയാള പദത്തിന്റെ അറബി translation )  പ്രവാചകന്മാര്എന്ന് അവര്സ്വയം വിശേഷിപ്പിക്കും.
  • സ്ത്രീ നഗ്നയയിരിക്കും അവള്വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങള്അവരുമായി സെക്സില്ഏര്പ്പെടുകയും ചെയ്യും.
  • മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങള്അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.
  • പള്ളികളില്ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.
  • അക്രമികള്ഭരണാധികാരികള്ആകും.
  • പുരുഷന്അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവന്അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു കാണുകയും ചെയ്യും.
  • പുരുഷന്സില്കും സ്വര്ണവും ഉപയോഗിക്കും. അതവന്അനുവടനീയമാക്കും മുഹമ്മദ്നബി() അത് വിലക്കിയിട്ടുന്ടെങ്കില്പോലും.
    1. ലോകത്തെ സുഘാനുഭവങ്ങള്ക്ക് വേണ്ടി മനുഷ്യന്അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.
    2. ഭൂകമ്പം വര്ധിക്കും
    3. സമയം പെട്ടന്നൂ തീര്ന്നു പോകുന്ന പോലെ അനുഭവപ്പെടും.


    ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന വാര്ത്ത വന്നു കിട്ടാന്എത്രപേര്കാതോര്ത്തു നില്ക്കുന്നു. എത്ര പേര്ക്ക് സന്തോഷത്തോടെ ലോകത്തോട്വിട പറയാന്കഴിയും ???
    .
    .
    .

    അന്ത്യസമയം നിലവില്വരുന്ന ദിവസം കുറ്റവാളികള്സത്യം ചെയ്ത്പറയും; തങ്ങള്‍ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു അവര്‍ ( സത്യത്തില്നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌.വിജ്ഞാനവും വിശ്വാസവും നല്കപ്പെട്ടവര്ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ നിങ്ങള്കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്ഇതാ ഉയിര്ത്തെഴുന്നേല്പിന്റെ നാള്‍. പക്ഷെ നിങ്ങള്‍ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല്അക്രമം പ്രവര്ത്തിച്ചവര്ക്ക്അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്പ്രയോജനപ്പെടുകയില്ല. അവര്പശ്ചാത്തപിക്കാന്അനുശാസിക്കുപ്പെടുന്നതുമല്ല.മനുഷ്യര്ക്ക്വേണ്ടി ഖുര്ആനില്എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്അവരുടെ അടുത്ത്ചെന്നാല്അവിശ്വാസികള്പറയും: നിങ്ങള്അസത്യവാദികള്മാത്രമാണെന്ന്‌ .
    .
    .
     [വിശുദ്ധ ഖുര്ആന്‍ 30 :55 -58 ]

    Search site

    © 2010 | www.salamkkt.webnode.com | All rights reserved | MARHABA Spread Love and pease Only